അതിരാവിലെ തന്നെ ഉണർന്നു തുണിയും സാധനങ്ങളും എല്ലാം ബാഗ് പാക്കിൽ ആക്കി ഞാൻ എറണാകുളത്തേക്കു തിരിച്ചു. വെളുപ്പിനെ ആയതു കൊണ്ട് ആവും ബസ് പൊതുവെ കാലിയായിരുന്നു. വണ്ടി ഓടി തുടങ്ങിയപ്പോൾ നേരിയ

“എടാ തൊമ്മി ഗേറ്റിലോട്ടു ഒരു കണ്ണ് വേണം കേട്ടോ…” സൂസി ചേച്ചി പറയുന്നത് കേട്ട് കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ രണ്ടാം നിലയിലെ എൻറെ മുറിയുടെ ജന്നൽ വാതലിലൂടെ ഞാൻ ഗേറ്റിലെക്കു

ഇന്നേക്ക് ഒരു വർഷം തികയുന്നു തന്റെ ജീവിതം മാറ്റി മറിച്ച അപകടം നടന്നിട്ട്… തന്റേത് മാത്രമല്ല ഒരു കുടുംബം തന്നെ ഇല്ലാതായിട്ട് ഇന്നേക്ക് ഒരു വർഷം… പാതി ജീവനുള്ള തന്റെ വലതു

“ഗായത്രി,” ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍

പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന

പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍

നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ

“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ

“ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച്

തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം