എന്റെ ടീച്ചറമ്മ ഊർമിള – Part 1

Posted on

അസ്തമയ സൂര്യന്റെ കിരണം മുഖത്ത് തന്നെ വന്നു പതിക്കുന്നു.

‘എന്ത് സുന്ദരമായ കാഴ്ചയാണ്.പ്രകൃതി പൂത്തുലഞ്ഞു നിൽക്കുന്ന പോലെ’

അൻവർ ആ മനോഹര ദൃശ്യം കണ്ടിരുന്നു.അതി വേഗം സഞ്ചരിക്കുന്ന ട്രെയിൻ.അതിനൊപ്പം സഞ്ചരിക്കുന്ന സൂര്യൻ.ചെറുപ്പത്തിൽ ഇതൊരു വിസ്മയം തന്നെയായിരുന്നു.മരച്ചില്ലയിലും മലക്കൂട്ടത്തിനുമൊക്കെ ഇടയിലൂടെ സൂര്യ രശ്മികൾ തെറ്റി തെറിച്ചു ഇതാ തന്നില്ലേക്ക്.

ഏകാന്തത തന്നെയാണ് പ്രകൃതിയുടെ സൗന്ദര്യത്തെ അളക്കാൻ കഴിയുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നത്.

അൻവർ ഈ ഇരിപ്പു തുടങ്ങിയിട്ട് ഒരുപാട് നേരമായി.രാവിലെ കയറിതാണ് ട്രെയിനിൽ പല പല യാത്രക്കാരും വന്നു പോയി.ചിലരോട് സംസാരിച്ചു.യാത്ര ക്ലേശം കുറക്കാൻ ഇതിലും നല്ല മാർഗം വേറെ ഇല്ലല്ലോ.

ഒടുവിൽ അയാൾ ആ ബോർഡ്‌ കണ്ടു.തന്റെ നാടിന്റെ പേര്.ഓർക്കാൻ അത്ര സുഖമുള്ള ഓർമ്മകൾ അല്ല അത് സമ്മാനിച്ചത്.നെഞ്ചിനെ കീറി മുറിക്കുന്ന ഒരുപാട് ചിത്രങ്ങൾ മനസ്സിലേക്ക് ഇരച്ചു കയറുന്നുണ്ട്.ഒരിക്കൽ തന്റെ കണ്ണ് നനയിച്ച വേദനയുടെ പടുകുഴിയിൽ തള്ളിയിട്ട ഓർമ്മകൾ.

“ഇല്ല ഇനി കണ്ണുകൾ നനയാൻ പാടില്ല താൻ പഴയ അൻവർ അല്ല.അനുഭവങ്ങൾ തനിക്ക് ഉണ്ടാക്കിയ മാറ്റങ്ങൾ തീരെ ചെറുതല്ല” അവൻ മനസ്സിൽ കോറി ഇട്ടു

റയിൽവേ സ്റ്റേഷനിൽ നിന്നും നേരെ പോയത് ടൗണിലെ ഒരു ലോഡ്ജിലേക്കായിരുന്നു.സൗകര്യങ്ങൾ ആവിശ്യത്തിനുണ്ട്.തത്കാലം 4,5 നാൾ താമസിക്കാൻ ഈയൊരു സിംഗിൾ റൂം തന്നെ ധാരാളം.

റൂമിൽ എത്തിയപാടെ ഒരു കുളിയും പാസ്സാക്കി താഴെയുള്ള ഹോട്ടലിലേക്ക് വെച്ച് പിടിച്ചു.നല്ല വിശപ്പുണ്ട്.ഉച്ചക്കലത്തെ ആഹാരം അത്ര ശെരിയായിട്ടില്ല.നാല് പൊറോട്ടയും ഒരു ബീഫ്‌ കറിയും ഒപ്പം കടുപ്പത്തിൽ ഒരു ചായയും അങ്ങ് കാച്ചി.ഭക്ഷണം കഴിച്ച ശേഷം അതെ അളവിൽ തന്നെ പാഴ്സലും വാങ്ങി.വഴിവക്കിലെ പീടികയിൽ നിന്നും ഒരു വിൽസ് കത്തിച്ചു വലിച്ചു.കുറച്ചു നേരം അവിടൊക്കെ ചുറ്റി പറ്റി നിന്ന ശേഷം നേരെ റൂമിലേക്ക് നടന്നു.

ചെന്നപാടെ കട്ടിലിലേക്ക് വീണുപോയി. “വന്ന ജോലി പെട്ടന്ന് തീർത്തു ബാംഗ്ലൂരിലേക്ക് മടങ്ങണം.” സ്വയം പിറുപിറുത്തു

അതിവേഗം നിദ്ര അയാളെ കീഴടക്കി.

അൻവർ 27 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരൻ.ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.ചെറുപ്പത്തിലേ ഉമ്മ മരിച്ചു.നാല് വർഷങ്ങൾക്ക് മുൻപ് തന്റെ വാപ്പയും മണ്ണോടു ചേർന്നു.ക്യാൻസർ ആയിരുന്നു അതും ബോൺ ക്യാൻസർ ആകെ ഉണ്ടായിരുന്ന ബന്ധവും അവിടെ അവസാനിച്ചു.

പ്രണയ വിവാഹം ആയിരുന്നതിനാൽ ഇരുവരുടെയും ബന്ധുക്കൾ പിന്നീട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.

ജീവിതത്തിൽ സന്തോഷങ്ങളെക്കാളും സങ്കടങ്ങളെയാണ് അൻവറിനു നേരിടേണ്ടി വന്നിട്ടുള്ളത്.പലപ്പോഴും സ്വയം പഴിചാരിയിട്ടുണ്ട് ഭാഗ്യം കേട്ട ജന്മം എന്ന്.

ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന പ്രണയംപോലും അങ്ങേയറ്റം കുത്തി വേദനിപ്പിച്ചിട്ടെ ഉള്ളു.അതോടെ സ്ത്രീ എന്ന വർഗത്തിനോട് പോലും തീർത്താൽ തീരത്തെ വെറുപ്പ്‌ തോന്നിതുടങ്ങി.

കാമം തീർക്കാനുള്ള ഉപകരണം മാത്രമാണ് പെണ്ണ്.അതിൽ സുഖിക്കുന്നവനാണ് ശെരിക്കും ഒരു ആണ് .ഇതൊക്കെയാണ് അൻവറിന്റെ ഐഡിയോളജി.അൻവറിനെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല അനുഭവങ്ങൾ ആരെയും ഇങ്ങനെ കൊണ്ടെത്തിക്കും.

ഉറക്കത്തിന്റെ ക്ഷീണത്താലാവും കണ്ണ് തുറന്നപ്പോൾ മണി നാലായി.വെളുപ്പിനെ നാല് മണി ജീവിതത്തിൽ കുറെ നാളുകളായി ഈ ഒരു സമയം താൻ കണ്ടിട്ടേ ഇല്ല. ജോലിയിൽ ഷിഫ്റ്റ്‌ ഇല്ലാത്തതുകൊണ്ട് ഭാഗ്യമായി എന്ന് തോന്നിയിട്ടുണ്ട്.ഉറക്കം തീരെ വരുന്നില്ല അയാൾ ബാൽക്കണിയിലേക്ക് നടന്നു.ഒരു സിഗെർട്ടു കത്തിച്ചു പുകച്ചു.ശേഷം ഫോണിൽ എന്തൊക്കയോ കുത്തിയും തോണ്ടിയും സമയം കളഞ്ഞു.ഇടക്ക് ബാത്‌റൂമിൽ പോയി.വയർ ഒഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം.അൽപ നേരം കിടന്നു. പിന്നെപ്പോഴോ മയങ്ങി.

റൂം ബോയ് വന്നു ഡോറിൽ മുട്ടിയപ്പോഴാണ് അൻവർ ഉണർന്നത് സമയം 10 കഴിഞ്ഞു

“ഹയ്യോ ..മണി 10 ആയോ” മൊബൈലിൽ നോക്കിയ ശേഷം ചാടി എഴുന്നേറ്റു ഡോർ തുറന്നു .

“ഗുഡ് മോർണിങ് സർ” റൂം ബോയ് അൻവറിനെ സ്വാഗതം ചെയ്തു.കൈയിൽ ഉണ്ടായിരുന്നു ഒരു കപ്പ്‌ ചായയും നൽകി

“ആഹാ ഇവിടെ ഈ സെറ്റ് അപ്പ്‌ ഒക്കെ ഉണ്ടോ..?” ചായ വാങ്ങിയ ശേഷം റൂം ബോയിയെ അടിമുടി ഒന്ന് നോക്കി

ആള് മലയാളി തന്നെ റൂം ബോയ് എന്നൊന്നും പറയാൻ പറ്റില്ല പ്രായം 35 ന് അടുത്ത് കാണും.പൊക്കം കുറഞ്ഞ ഒരു കുള്ളൻ .

“പിന്നെ ഇവിടെ എല്ലാ സെറ്റപ്പും ഉണ്ടല്ലോ” കള്ള ചിരിയോടെ റൂം ബോയ് മറുപടി നൽകി

“മറ്റവനും ഉണ്ടോ ..?”

“മറ്റവനോ എന്ത് മറ്റവൻ.സാർ എന്തുവ ഉദ്ദേശിക്കുന്നെ..?” റൂം ബോയ് ആകെ ഒന്ന് ആശയകുഴപ്പത്തിലായി

“എടൊ മറ്റവൻ..മം അത് തന്നെ മദിരാശി” റൂം ബോയ് ടെ തോളിൽ കൈയിട്ടു അൻവർ പറഞ്ഞു

“സാറ് പോലീസ് വെല്ലോം ആണോ…?” റൂം ബോയ് ആകെ ഒന്ന് പരുങ്ങി

“എടൊ എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ..?”

റൂം ബോയ് ആകെ ഒന്ന് പരതി നോക്കി

‘പോലീസ് ആവാനുള്ള പൊക്കവും താടിയുമൊക്കെ ഉണ്ട്.താടിയും മുടിയും ഒക്കെ കുറെ ഉണ്ട്.എന്തൊക്കെ ആയിരുന്നാലും നല്ല ലക്ഷണ മൊത്ത ചെറുപ്പക്കാരൻ’

റൂം ബോയ് മനസ്സിൽ മന്ത്രിച്ചു ശേഷം തുടർന്നു “സിഐഡി ഒന്നും അല്ലല്ലോ എല്ലേ..”

“അല്ലടോ” ഒന്ന് പൊട്ടി ചിരിച്ച ശേഷം അൻവർ മറുപടി നൽകി

“സാറിന് വേണോങ്കിൽ റെഡി ആക്കാം” (മുഖത്തൊരു കള്ള ചിരി വിടർന്നു)

“മം ആശാന്റെ പെരുന്തുവാ..?” ടേബിളിന്റെ മുകളിൽ വെച്ചിരുന്ന സിഗററ്റ് പാക്കറ്റിൽ നിന്നും ഒന്ന് എടുത്ത് കത്തിച്ചു കൊണ്ട് അൻവർ ചോദിച്ചു.

“എന്റെ പേര് സ്രാങ്ക്.”

“ആഹാ കൊള്ളാല്ലോ അപ്പൊ ആശാനേ എന്ന് വിളിക്കാം പോരെ” ഒരു ചെറു ചിരിയോട് കൂടി ഒരു സിഗററ്റ് അയാൾക്കു നേരെ നീട്ടി

ഒട്ടും അമാന്തിക്കാതെ പുള്ളി അത് അപ്പൊ തന്നെ വാങ്ങി പോക്കറ്റിലാക്കി.

“സാർ പറ ഏത് പ്രായമുള്ളതിനെ വേണം..മലയാളിയോ തമിഴത്തിയോ ..ആരെ വേണം ”

“ഹാ ഹാ ഇത് ലിസ്റ്റ് കുറെ ഉണ്ടല്ലോ.തത്കാലം മലയാളി മതി അതും നല്ല മിൽഫ് തന്നെ പോരട്ടെ”

“അയ്യോ സാർ അവസാനം പറഞ്ഞത് നടക്കുമെന്ന് തോന്നുന്നില്ല.പാല് ചുരത്തുന്നതിനെ ഒക്കെ കിട്ടാൻ പാടാണ്”

അൻവർ ഒന്ന് പൊട്ടി ചിരിച്ച ശേഷം തുടർന്നു. “എന്റെ ആശാനേ മിൽഫ് എന്ന് പറഞ്ഞാൽ നല്ല അമ്മായി ചരക്കുകൾ”

“ഓ അത് ഓക്കേ ആക്കാന്നെ”

“ഓക്കേ ആയിരിക്കണം”

“സാർ ഉദ്ദേശിക്കുന്ന പോലെ ഒരുത്തി ഉണ്ട് മറിയാമ്മ അവൾ സൂപ്പറാ.സാറിന് എപ്പോ വേണം ..?”

“മം ഇന്ന് രാത്രി കിട്ടുമോ അവളെ ”

“കിട്ടും.അവൾ സാറിന് പറ്റിയ കക്ഷിയാണ്.ഞാൻ പോയിട്ടു അവളെ റെഡിയാക്കാം”

തിരിഞ്ഞു നടക്കാനോരിങ്ങിയ റൂം അയാളെ വിളിച്ചു കൈയിൽ 500 ന്റെ ഒരു നോട്ട് എടുത്തു കൊടുത്തു

“അപ്പൊ ഇന്ന് നൈറ്റ്‌ കാണാം സാറെ” വളരെ സന്തോഷത്തോടെ അയാൾ റൂമിന്റെ പുറത്തേക്ക് പോയി.

അൻവർ കുളിച്ചു ഡ്രെസ്സൊക്കെ മാറ്റി നേരെ വെച്ച് പിടിച്ചത് ഹോട്ടലിലിലേക്ക്.പ്രഭാത ഭക്ഷണവും കഴിച്ചു അയാൾ ഒരു ഓട്ടോയിൽ കയറി പോയി.

ആ ഓട്ടോറിക്ഷ ചെന്ന് നിന്നത് അഡ്വക്കേറ്റ് ജോർജ് കുര്യന്റെ ഓഫീസിനു മുന്നിൽ.

ഓഫീസിനു മുന്നിൽ ഒട്ടനവധി ആളുകൾ ഉണ്ടാരുന്നു.ആ തിരക്ക് കഴിയാതെ വക്കീലിനെ കാണാൻ സാധിക്കില്ലെന്ന് ഗുമസ്തൻ അറിയിച്ചു.ഇത്തിരി നേരം അൻവർ അവിടെ ഒക്കെ ചുറ്റിപ്പറ്റി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി നടന്നു.

സമയം 11 കഴിഞ്ഞിട്ടുണ്ടാകും നല്ല കോട്ട അടിച്ച വെയിൽ.തൊട്ടടുത്തുള്ള പീടികയിൽ ചെന്ന് ഒരു നാരങ്ങ വെള്ളം കുടിച്ചു.പിന്നീട് ഒരു സിഗററ്റും വാങ്ങി പുകച്ചു.തിരികെ ഓഫീസിൽ എത്തിയപ്പോൾ തിരക്കു അല്പം കുറഞ്ഞിരുന്നു.ഗുമസ്തൻ വിളിച്ചതും നേരെ വക്കീലിന്റെ മുറിയിലേക്ക്

“വരു ഇരിക്കു. ആരാണ് ..? എന്താണ് കേസ് ..?” മുഖത്തെ ഊരി ഒന്ന് തുടച്ചു വെച്ച ശേഷം വക്കീൽ ചോദിച്ചു

“ഞാൻ അൻവർ.സാറിനെ വിളിച്ചാരുന്നു” (കസേരയിൽ ഇരുന്ന ശേഷം എളിമയോടെ മറുപടി നൽകി)

“ഓ യെസ്.ഞാൻ ഓർക്കുന്നു.ബാംഗ്ലൂരിൽ നിന്നു വിളിച്ച ആൾ.ഞാൻ പറഞ്ഞ കാര്യം കൊണ്ടുവന്നിട്ടുണ്ടോ..?”

“ഇത് കുറച്ചു പഴയതാ” അൻവർ തന്റെ പോക്കറ്റിൽ വെച്ചുരുന്ന പേപ്പർ പൊതി വക്കീലിന് കൈമാറി

“ഇതുമതി” ന്യൂസ്‌പേപ്പർ പൊതി തുറന്നു അതിന്റെ ഉള്ളിൽ റോൾ ചെയ്തു വെച്ചിരുന്ന കരം അടച്ച കരാർ എടുത്തു നോക്കി.ഒപ്പം ഉണ്ടാരുന്നു പ്രമാണവും പരിശോധിച്ച് മേശയുടെ അകത്തു വെച്ച്

“സർ ഒക്കെ അല്ലെ”

“ഡബിൾ ഓക്കേ .ധൈര്യമായി പൊയ്ക്കോ.ഫീസ് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്താൽ മതി”

“ഓക്കേ സർ താങ്ക് യു ”

വക്കീലിന് കൈകൊടുത്ത ശേഷം അൻവർ തിരിച്ചു ലോഡ്ജിലേക്ക് വെച്ച് പിടിച്ചു.ഓട്ടോറിക്ഷയിലാണ് യാത്ര.വന്ന ജോലി പെട്ടന്ന് തീർന്ന മട്ടിലുള്ള ആശ്വാസ ചിരി അയാളുടെ മുഖത്ത് വിടർന്നു.

ട്രാഫിക് സിഗ്നലിൽ വാഹനം ഒന്ന് സ്ലോ ആയി.അൻവർ പുറത്തേക്ക് നോക്കിയതും കണ്ട കാഴ്ച്ച അയാളെ ഒരു നിമിഷം നിഛലമാക്കി

“ടീച്ചറമ്മ” അൻവർ മന്ത്രിച്ചു.

റോഡിനരികിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നു ഇറങ്ങി വരുന്നു . അൻവറിന്റെ കണ്ണുകൾ വിടർന്നു. ടീച്ചറമ്മക്ക് മുഖം കൊടുക്കാതെ അയാൾ പിന്നിലേക്ക് മറഞ്ഞു.വാഹനം സിഗ്നൽ വീണതും ഓടി തുടങ്ങി.എല്ലാം ഒരു സ്വപ്നം പോലെ അൻവറിനു തോന്നി അയാൾ കൂടുതൽ അസ്വസ്ഥനായി.എല്ലാം ചിരിയും മാഞ്ഞു നേരെ റൂമിലേക്ക് കഴിക്കാൻ പോലും തോന്നിയില്ല. ഒരു സിഗേരറ് കത്തിച്ചു പുകച്ചു. പല ഓർമകളും തന്റെ മനസിലേക്ക് കടന്നു കൂടി

അനുഭവങ്ങൾ മാറ്റങ്ങൾ എന്ന കുതിരയെ കടിഞ്ഞാൺ ഇട്ടു പൂട്ടുന്നവൻ തന്നെയാണ്. എല്ലാത്തിന്റെയും തുടക്കം ഏഴു വര്ഷങ്ങള്ക്കു മുൻപാണ്.അൻവറിന്റെ കോളേജ് കാലഘട്ടം വാപ്പാക്ക് അന്ന് നാട്ടിൽ തന്നെ ചെറിയ ഒരു തയ്യൽക്കട ഉണ്ട്.അതിൽ നിന്നുള്ള വരുമാനത്തിൽ അൻവർ സന്തുഷ്ടനായിരുന്നു.സൗഹൃദങ്ങൾ കുറവാണെങ്കിലും അതിനെ എല്ലാം മറികടക്കാൻ അനുപമ ഉണ്ടായിരുന്നു. അൻവറിന്റെ പ്രണയിനി.

രണ്ടുപേരും ഒരേ ക്ലാസ്സിൽ തന്നെയാണ് പഠിച്ചിരുന്നത്.അതെ കോളേജിൽ തന്നെയായിരുന്നു അനുപമയുടെ അമ്മ ഊർമിള മേനോൻ ടീച്ചറായി ജോലി ചെയ്തിരുന്നത്.ഒരു അമ്മയുടെ സ്നേഹവും ലാളനയും അവരിൽ നിന്നാണ് അൻവർ ആദ്യമായി അറിഞ്ഞത്.അങ്ങനെ ഊർമിള മേനോൻ അൻവറിന്റെ പ്രിയപ്പെട്ട ടീച്ചറമ്മയായി.

ഇടക്ക് എപ്പഴോ ഇരുവരുടെയും പ്രണയത്തെ പറ്റി ഊർമിള അറിഞ്ഞപ്പോഴും ഒരു താക്കീതിൽ അവർ അത് ഒതുക്കി.തന്റെ ഭർത്താവും ഗൾഫിലെ വ്യവസായ പ്രമുഖനുമായിരുന്ന രാജശേഖരൻ തമ്പി ഈ ബന്ധത്തെ ഒരിക്കലും അംഗീകരിക്കില്ലയന്ന് ഊർമിളക്ക് ഉറപ്പായിരുന്നു.

ആരോരും ഇല്ലാത്ത ക്ലാസ്സ്‌ മുറിയിൽ താൻ ആദ്യമായി ഒരു പെണ്ണിനെ കാമിക്കുമ്പോൾ അതും തന്റെ കാമുകി.അൻവർ വെറുതെ എങ്കിലും മോഹിച്ചിട്ടുണ്ടാവും ഇത് ജീവിത അവസാനം വരെ തന്റെ പാതി ആകുന്ന ശരീമായിരുന്നു എന്ന് . എന്നാൽ എല്ലാം കഴിഞ്ഞു തോന്നുന്ന കുറ്റബോധം.അന്ന് അവന്റ കണ്ണ് നനയിച്ചിരുന്നു.

ഒരിക്കൽ ഒരു രാത്രിയിൽ അനുപമ അൻവറിനെ വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛൻ നാട്ടിൽ ഉള്ള സമയം ആയിരിന്നിട്ടു കൂടി അവളിലെ ആ ധൈര്യവും കാമ പരിവേഷവും അവനെ ശെരിക്കും ഞെട്ടിച്ചിരുന്നു.പേടി ഉണ്ടായിരുന്നിട്ടും അൻവർ ആ വീട്ടിലേക്കു പോയി.എന്നാൽ സംഭവിച്ചത് മറ്റൊന്ന് അവൻ പിടിക്കപ്പെട്ടുസംഗതി കൈവിട്ടു പോയപ്പോൾ അനുപമ അവനെ ഒറ്റി.പ്രതി അൻവർ കുറ്റം രാത്രിയിൽ പെണ്ണ് പിടിക്കാൻ ഇറങ്ങിപോലും.ഒരു വരുത്തൻ മേത്തൻ ചെറുക്കന്റെ വാക്ക് ആര് കേൾക്കാൻ.രാജശേഖരൻ തമ്പിയല്ലേ മറുവശത് നാട്ടുകാർ മേനോൻ കുടുംബത്തിന്റെ കൂടെ നിന്നു.എല്ലാം അറിയാമായിരുന്നിട്ടും ഊർമിള പോലും ഒന്നും മിണ്ടിയില്ല .

രായ്ക്കു രാമാനം അൻവറിനെയും വാപ്പയെയും നാട്ടുകാർ നാടുകടത്തി.പിന്നീട് കുറേകാലം അന്യനാട്ടിൽ .വാശിക്ക് പഠിച്ചു എൻജിനീയർ ആയി .വാപ്പയുടെ മരണശേഷം ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെ ആയിരുന്നു.ബാംഗ്ലൂർ ജീവിതം അങ്ങനെ ആണല്ലോ.

അൻവർ തന്റെ മൊബൈൽ എടുത്തു ഫേസ്ബുക്കിൽ അനുപമയെ പരതി.ഒടുവിൽ കണ്ടു ഭർത്താവും കുട്ടിയും ആയി നിൽക്കുന്ന അവളുടെ ഫാമിലി പിക്.ഇപ്പൊ ജർമനിയിൽ സെറ്റൽഡ് ആയി.

അൻവറിന്റെ കണ്ണിൽ പകയുടെ പ്രതികാരം നിറഞ്ഞാടി.

“ചേർത്ത് പിടിച്ചു വെച്ചോടാ.ഞാൻ ഉപ്പു നോക്കീട്ടാ പൂറിയെ നീ കെട്ടിയത്”

ഫാമിലി ഫോട്ടോകൾ എല്ലാം മാറി മാറി അയാൾ നോക്കി

“ഹം ഇവളാകെ കേറി അങ്ങ് ചടച്ചല്ലോ.ഇപ്പൊ എന്തിന് കൊള്ളാം പൂറിയെ”

ഓരോ ഫോട്ടോ നോക്കിയ ശേഷം അൻവറിന്റെ കണ്ണുകൾ ഉർമിളയിൽ ഉടക്കി.

“മം ടീച്ചറമ്മ കുറച്ചുകൂടി സുന്ദരിയായി” അൻവറിന്റെ മനസ്സിൽ താൻ ഇന്ന് കണ്ട ടീച്ചറമ്മയുടെ രൂപം തെളിഞ്ഞു.

“ഇപ്പൊ പ്രായം 50 ന് അടുത്ത് കാണും.കണ്ടാൽ പറയില്ല”

സാരിയിൽ ഉള്ള രൂപം ഒന്ന് മനസ്സിൽ അളന്നു.ആരുടേയും കണ്ട്രോൾ പോകും പ്രേത്യേകിച്ചു അൻവറിനെപോലെയുള്ള ആന്റി കൊതിയന്മാർക്ക് .

അൻവറിന്റെ ഷോർട്ട്സിന്റെ ഉള്ളിൽ കുട്ടൻ തലപൊക്കി.വലാത്ത ഒരു തരിപ്പ്.ഇത്രയും കാലം തോന്നാത്ത ഒരു പ്രേത്യേക വികാരംപോലെ അവനു അത് അനുഭവപെട്ടു.

“എന്ത് സുന്ദരിയാ ടീച്ചറമ്മ….” ശരീര വടിവിനെ അവൻ നോക്കി ഒന്ന് വെള്ളമിറക്കി.പണ്ട് കൂടെ പഠിച്ച പല കൂട്ടുകാരും ടീച്ചറമ്മയെ കുറിച്ച് കമ്പി പറയാറുണ്ട്.എന്നാൽ അന്ന് അൻവറിനു അങ്ങനെ തോനീട്ടില്ല.അതിന് പ്രധാന കാരണം അനുപമ ആയിരുന്നു.ഇനി ആ ചിന്ത വേണ്ടല്ലോ

അനുപമയുടെ അച്ഛനെ ഫോട്ടോയിൽ കണ്ടപാടെ അൻവറിന്റെ അരിശം നൂറു മടങ്ങായി

“എന്താടാ പട്ടി പൂറിമോനെ അവന്റെ അമ്മയെ ഓത്ത കുടുംബം”

ശേഷം നീട്ടി ഒരു തുപ്പു തുപ്പി അന്നേരം താൻ പോലും അറിയാതെ അൻവറിൽ നിന്നും ഊർമിള ടീച്ചറിന് ഫേസ്ബുക് റിക്വസ്റ്റ് പോയി.

ഭക്ഷണം കഴിച്ച ഉടൻ അയാൾ നന്നായി തന്നെ ഒന്ന് ഉറങ്ങി.ഇരുട്ടി തുടങ്ങിയപ്പോൾ തന്നെ റൂം ബോയ് പറഞ്ഞ ആളുമായി റൂമിലേക്ക്‌ എത്തി.

710713cookie-checkഎന്റെ ടീച്ചറമ്മ ഊർമിള – Part 1

Leave a Reply

Your email address will not be published. Required fields are marked *