ഡാഡിയുടെ കൂർക്കം വലി ട്രെയിനിന്റെ ഒച്ച പോലാരുന്നു!

Posted on

അപ്പോൾ അമ്മുക്കുട്ടി ആ നാട്ടിൽ വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവർ ഭർത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടിൽ, പോലീസ് സ്റ്റേഷൻ കേറിയിറങ്ങുന്നത് ഒരു ചടങ്ങായിരുന്നു. കൊടുക്കാൻ കൈക്കുലി ഇല്ലാത്തവൻ അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കൽ കൊടുത്തുപോയാൽ മേടിക്കാൻ ഇഷ്ടം പോലെ ആളായി ഇൻസ്പെക്റ്ററും തഹസീൽദാറും മുതൽ ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും ചിലങ്ങുവലകൾ കെട്ടി.

അവസാനം മടുത്ത് അവൾ ഒരു കുപ്പി വിഷം മേടിച്ചു ഭർത്താവിനോട് പറഞ്ഞു ഒരിക്കൾ കൂടി എന്നെ ഇങ്ങനെ ബലികൊടുത്താൽ ഞാനിതു കഴിക്കും. ഭർത്താവ് സമ്മതിച്ചു പക്ഷേ അങ്ങാർ നിസ്സഹായനായിരുന്നു. നാട്ടുകാർ സമ്മതിക്കണ്ടേ. പുതിയൊരു ജീവിതം തുടങ്ങാനായി നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്.
“ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാതി ഒരാളുടെ
ബാദ്ധ്യത തീർത്താൽ ആയിരം ബാദ്ധ്യതകൾ അന്നു രാത്രി പൊട്ടിമുളക്കും’. അമ്മുക്കുട്ടി പറഞ്ഞു നിർത്തിയപ്പോൾ രാജൻ എഴുന്നേറ്റു.

കൊടുക്കാനായി കയ്യിൽ കരുതിയിരുന്ന കാശ് അമ്മുക്കുട്ടിയുടെ കയ്യിൽ വച്ചു അമർത്തിയിട്ട് പെട്ടെന്നിറങ്ങിപ്പോയി കുറെ നാളത്തേക്ക് അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പിൽ കൂടിയുള്ള പോക്ക് നിർത്തി. പക്ഷേ അമ്മുക്കുട്ടി അവന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞില്ല. അമ്മുക്കുട്ടിയുടെ പറഞ്ഞ ചരിത്രത്തിൽ നിന്നും ഒരു കാര്യം പിന്നീടവന ബോദ്ധ്യമായി. അമ്മുക്കുട്ടി തന്റെ ശരീരം വിൽക്കാത്തത് ഏതോ പഴഞ്ചൻ ധാർമ്മികവിശ്വാസങ്ങൾ കാരണമല്ല പക്ഷെ വളരെ പ്രായോഗികമായ കാരണങ്ങൾ കൊണ്ടാണ് ബാദ്ധ്യതകൾ തീർക്കാനായി ആ പണി തുടങ്ങിയാൽ നാട്ടുകാർ ബാദ്ധ്യത ചമഞ്ഞ് വെറുതെ തിന്നാനിറങ്ങും. അന്തസായി കാശുകൊടുക്കാൻ തയ്യാറാണെങ്കിൽ അവളതിന് എതിരു പറയില്ല എന്നായിരുന്നു രാജന്റെ നിഗമനം.
ഒരു മാസത്തിനകം ആ നിഗമനം ശരിയാണോ എന്ന് പരീക്ഷിക്കാനുള്ള അവസരം രാജന് കിട്ടി സുകുമാരൻ ചേട്ടന്റെ കൂടെ ഗൾഫിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻ അവധിക്കു വന്നപ്പോൾ വീട്ടിൽ വന്നു. രാജനോട് സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

“എടാ രാജാ, ഇവിടെയെങ്ങാനും ഉണ്ടോടാ നല്ല ചരക്കുകൾ വല്ലതും രണ്ടു കൊല്ലം ഗൾഫിൽ കിടന്ന് ആകാശത്തിലേക്ക് നോക്കി വെടിവെച്ചതാണെടാ. അവധിക്കാലമെങ്കിലും നല്ലപോലെ
ഉപയോഗിക്കണമെന്നാടാ പ്ലാൻ,”

പെട്ടെന്ന് രാജൻ അമ്മുക്കുട്ടിയേ ഓർത്തു. ഇയാൾ ഈ നാട്ടുകാരനല്ല. തിരിച്ചു പോകുന്ന വഴി അമ്മുക്കുട്ടിയെ സന്ദർശിച്ചിട്ട് തിരിച്ചുപോയാൽ പിന്നെ ഒരിക്കലും കാണില്ല. പേരുദോഷമില്ല ബാദ്ധ്യതകളില്ല.

“ഫസ്റ്റ് ക്ലാസ് ചരക്കുണ്ട്. ശ്രീവിദ്യാ കട്ടാണ്. പക്ഷെ ചാർജിച്ചിരെ കൂടുതലാ” രാജൻ പറഞ്ഞു. “എത്രയാകും.”
“ഒരു അയ്യായിരം എങ്കിലും ആകും.” രാജൻ ഇച്ചിരെ കൂടിയ തുക പറഞ്ഞു. “അതൊന്നും വലിയ കൂടുതലല്ലടാ. ബോംബെയിൽ ഞാൻ പത്തു കൊടുത്തതാ.”

“എങ്കിൽ ചോദിച്ചു നോക്കാം, ഒത്തിരി ബുക്കിംഗ് ഉള്ള പാർട്ടിയാ. പോകുന്ന വഴിക്ക് അതിലെ കയറാം.”
അയാൾ മടങ്ങിപ്പോകാൻ ഇറങ്ങിയപ്പോൾ രാജനും കൂടെ കാറിൽ കയറി അമ്മുക്കുട്ടിയുടെ വീടിന്റെ
മുമ്പിൽ കാറ് നിർത്തി “ചോദിച്ചിട്ട് വരാം” എന്നു പറഞ്ഞ് രാജൻ അകത്തേക്ക് പോയി. ഇത്തവണയും താൻ ഇളിഭ്യനായി തിരിച്ചു പോരേണ്ടി വരുമോ എന്ന പേടിയുണ്ടായിരുന്നെങ്കിലും രാജൻ അമ്മുക്കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു. എണ്ണായിരം രൂപയെങ്കിലും ചോദിക്കണമെന്ന് രാജൻ അഭിപ്രായപ്പെട്ടു. രാജൻ പ്രതീക്ഷിച്ചതുപോലെ അമ്മുക്കുട്ടി സമ്മതിച്ചു. പെൺകുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലായിരുന്നു. നല്ല സമയം.

“എങ്കിൽ പര്യമ്പുറത്തേക്കിറങ്ങി വല്ലതും ചെയ്യാമോ. അയാളും അമ്മുക്കുട്ടിയേ ഒന്നു കാണട്ടേ.” തിരിച്ചു രാജൻ കാറിനടുത്തെത്തിയപ്പോഴേക്കും അമ്മുക്കുട്ടി പുറത്തിറങ്ങി ഒരു ടൗവിൽ വിരിച്ചിടാനെന്ന ഭാവേന, അയാൾ അമ്മുക്കുട്ടിയേ കണ്ടതേ പറഞ്ഞു.

“ഉഗ്രൻ ചരക്കാടാ, രാജാ” “പക്ഷേ ഒരു പ്രശ്നം എണ്ണായിരമാ ചോദിക്കുന്നത്. ഒരു മണിക്കുർ സമയം ഉണ്ടെന്ന് പറഞ്ഞു.”

‘എട്ട് എങ്കിൽ എട്ട് സമ്മതം.”

അങ്ങനെ ജീവിതത്തിൽ ആദ്യമായി അമ്മുക്കുട്ടി ഒരു മണിക്കുർ കൊണ്ട് എണ്ണായിരം രൂപയുണ്ടാക്കി. ബാദ്ധ്യതകളും പേരുദോഷവുമില്ലാതെ. രാജൻ അമ്മുക്കുട്ടിയുടെ രഹസ്യ ബിസിനസ് പാർട്ട്നർ ആയി. ഗൾഫിൽ തിരിച്ചെത്തി അയാൾ രാജൻ സംഘടിപ്പിച്ച ചരക്കിനെപ്പറ്റി പറഞ്ഞതു കൊണ്ടായിരിക്കണം രാജന് അവധിക്കു വന്ന പല ഗൾഫകാരുടെയും ഫോൺ കിട്ടാൻ തുടങ്ങി അമ്മുക്കുട്ടിയുടെ ബിസിനസ് അങ്ങനെ വർദ്ധിച്ചു. ബാങ്കിലേ ലോൺ കൊടുത്തു വീട്ടി ഒരു കൊല്ലം കഴിഞ്ഞ് രാജൻ ഗൾഫിന് പോകുന്നതിന് മുമ്പ്തന്നെ ചായക്കട പുതുക്കി പണു്തു. സുകുമാരൻചേട്ടനോട് അപ്ലയൻസ് സ്റ്റോർ തുടങ്ങാനെന്നും പറഞ്ഞ് കാശ് കടം മേടിച്ച് രാജൻ അതിന് തൊട്ടടുത്ത പലചരക്കു കട വാങ്ങി ചായക്കടയുടെയും രാജന്റെ കടയുടെയുമിടയിലുള്ള ഭിത്തി ആരുമറിയാതെ പൊളിച്ചൊരു രഹസ്യവാതിലുണ്ടാക്കി രാജന് ഗൾഫിന് പോകാൻ വീസാ കിട്ടിയപ്പോൾ അപ്ലയൻസ് കട അടച്ചുപൂട്ടി. അതിനകം ഒരു ബെഡ്റൂമാക്കി മാറ്റിയ കാര്യം നാട്ടുകാരറിഞ്ഞില്ല. ബിസിനസ് മൊത്തമായും വീട്ടിൽ നിന്ന് മാറ്റി അവിടെയായി. പക്ഷേ ഇതിനോടകം പെൺകുട്ടികളും അമ്മയുടെ ബിസിനസ് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞിരുന്നു.

ഇത്രയെല്ലാം പുരോഗതിക്കു കാരണക്കാരനായ അമ്മയുടെ ബിസിനസ് പാർട്ടന്റിനേയായിരുന്നു പെൺപിള്ളേർക്ക് ഇഷ്ടം. മൂത്തവൾ നന്ദിനിയെ പുതിയ ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതും രാജൻ തന്നെ. പത്താം ക്ലാസ് തോറ്റപ്പോൾ അവൾ അമ്മയുടെ ചായക്കടയുടെ മേൽനോട്ടം ഏറ്റെടുത്തു.
രാജൻ ഗൾഫിലെത്തിക്കഴിഞ്ഞപ്പോൾ അമ്മുക്കുട്ടിയുടെ ബിസിനസ് വർദ്ധിച്ചു. അവധിക്ക് വരുന്ന പല ഗൾഫുകാരും ആ റെയിൽവേസ്റ്റേഷനിലിറങ്ങാൻ തുടങ്ങി അവർക്കൊക്കെ പെട്ടെന്ന് ഒരു നല്ല നാടൻ കാപ്പി കൂടിക്കാൻ ആഗ്രഹം. അമ്മുക്കുട്ടിയുടെ ചായക്കടയിൽ കയറും. നന്ദിനിയായിരുക്കും കൗൺടറിന് മുമ്പിൽ സാധാരണ ചായക്കട പോലെ ഓർഡർ എടുക്കുമ്പോൾ നന്ദിനി ചോദിക്കും.

“ചായക്ക് കടിക്കാൻ എന്തു വേണം.” ചിലരൊക്കെ ചോദിക്കും.
“ഏത്തക്കാ ബോളി ഉണ്ടോ”

“ഉണ്ട്. പക്ഷെ ഇന്നൊണ്ടാക്കിയിട്ട് ഇല്ല. പഴയതാ വേണമെങ്കിൽ ചൂടാക്കി തരാം” നന്ദിനി പറയും. വളരെ ചുരുക്കം പേർ് പറയും. “എനിക്ക് പഴയ ബോളിയാ ഇഷ്ടo.”

“എന്നാൽ കൊണ്ടു വരാം. കൈ കഴുകിയേച്ച് വരുമ്പോഴേക്ക് ചായ റെഡിയാകും” നന്ദിനി പറയും.
അയാൾ എഴുന്നെറ്റ് കുളിമുറിയിലേക്ക് പോകും. ഫോറിൻ കറൻസിയുള്ള ഒരു കവർ കണ്ണാടിക്കടുത്തുള്ള ഒരു വിടവിൽ കൂടി ഇടും. കുറച്ചു കഴിഞ്ഞ് ബാത്ത് റൂമിൽ കയറി കുറ്റിയിടും. എല്ലാം (കമത്തിന് അയാൾ ചെയ്തിട്ടുണ്ടെങ്കിൽ ബാത്ത് റൂമിന്റെ പുറകിലത്തേ ഭിത്തിയേൽ ഒന്ന് തള്ളിയാൽ അത് തുറക്കും. അതിലേ കടന്നാൽ ഒരു ബെഡ് റുമിന്റെ വാതിൽ കാണാം. അവിടെ അമ്മുക്കുട്ടിയുണ്ടാകും. അതായിരുന്നു….

സംവിധാനം. നാട്ടുകാർക്ക് ചായയും രാജൻ ഗൾഫിൽ നിന്നും പറഞ്ഞു വിട്ടവർക്ക് പായും ബിസിനസ് നന്നായി നടന്നു.

6461cookie-checkഡാഡിയുടെ കൂർക്കം വലി ട്രെയിനിന്റെ ഒച്ച പോലാരുന്നു!

Leave a Reply

Your email address will not be published. Required fields are marked *