ഈ അമ്മായിയെ… എന്റെ 1

Posted on

“ദേവതകൾക്ക്
നമ്മോടസൂയയാണ്.
കാരണം നമ്മൾ മരണമുള്ളവരാണ്
ഏതു ഞൊടിയും നമ്മുടെ
അവസാനത്തേതാവാം
ഏതും കൂടുതൽ സുന്ദരമാണ്,
കാരണം നമ്മൾ നശ്വരരാണ്
നീ ഇപ്പോഴാണേറ്റവും സുന്ദരി
ഇനിയൊരിക്കലുമീ നിമിഷത്തിൽ
നമ്മളുണ്ടാവില്ല.”
– ഹോമർ

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് ഞാൻ കണ്ണുകൾ തിരുമ്മി. ട്രെയിനിന്റെ
സുഖമുള്ള താളം. ആഹ്.. ഒന്നു മൂരി നിവർന്നു. അറിയാതെ പിന്നെയും ഇടതുകയ്യിലെ
മോതിരവിരലിൽ തിരുമ്മി. എന്തിനാണ്? അതവിടെയില്ല. മൈഥിലിയുടെ കഴുത്തിൽ ഞാനിട്ട
താലിയോടൊപ്പം അവളെന്നെയണിയിച്ച മോതിരവും ഇപ്പോഴില്ല. അവളെപ്പോലെ ജീവിതത്തിൽ നിന്നും
ചിഹ്നങ്ങൾ പോലും മാഞ്ഞുകൊണ്ടിരിക്കുന്നു.

ചാഞ്ഞിരുന്നു കണ്ണുകളടച്ചു.

രാജീവ്, നമുക്കു പിരിയാം. ഈ ലൈഫു മടുത്തു. ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകങ്ങൾ
താഴെ വീണുപോയി! ഓർക്കാപ്പുറത്തായിരുന്നു. കാലുകൾ തളർന്നു. അവളടുത്തു വന്ന് താങ്ങി
കസേരയിലിരുത്തി.

മനസ്സിന്റെ സമനില തിരിച്ചു വന്നപ്പോൾ രണ്ടു ചോദ്യങ്ങൾ മാത്രം. ഇനിയെന്ത്? രണ്ടു
വയസ്സു തികയാത്ത അനന്യ? എന്തുകൊണ്ട് എന്ന ചോദ്യം എന്തുകൊണ്ടോ ഉയർന്നില്ല.

മൈഥിലി പോയി രണ്ടു ഡ്രിങ്കുമായി വന്നു. റമ്മെനിക്ക്. അവൾക്ക് ജിൻ.

ഞാൻ യു എസ്സിലേക്കു പോവുന്നു. അവിടെ ജോണുണ്ട്. നിനക്കറിയില്ല. എന്റെ കഴിഞ്ഞ
പ്രോജക്ട് ഡയറക്ടർ. ആറുമാസം ഞങ്ങളൊന്നിച്ചായിരുന്നു. സോറി. എനിക്ക് അനന്യയെ വേണം.
അവൾക്കവിടെ നല്ല ലൈഫായിരിക്കും. നീ ദയവായി ഡൈവോർസിനു പ്രശ്നമുണ്ടാക്കരുത്. മൈഥിലി
അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

ഞാനവളെ നോക്കി. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞപ്പോൾ അവളുടെ രൂപവും വ്യക്തമല്ലാതായി.

അവളെണീറ്റെന്റെയടുത്തു വന്നു. എന്റെ മുഖം അവളോടു ചേർത്തു. കണ്ണീരൊഴുകി വറ്റുന്നതു
വരെ അവളെന്റെ ചുമലുകളിലും മുടിയിലും തഴുകി. അവളുടെ മണം! എൻെറ മൈഥിലിയുടെ മാത്രം
ഗന്ധം. എന്റെ സിരാപടലങ്ങളിൽ അവസാനമായി പടർന്നു. എന്നെന്നേക്കുമായി സ്മൃതിയിലേക്കു
ചേക്കേറി.

യൂണിവേഴ്സിറ്റിയിൽ വെച്ച് തണുപ്പനായ ഞാനും, തിളങ്ങുന്ന, എല്ലാവരോടും ഇടപെടുന്ന
മൈഥിലിയും തമ്മിലുള്ള ബന്ധം ഞങ്ങളുടെ കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചിരുന്നു.
പിന്നെ വൈരുദ്ധ്യങ്ങളുടെ ആകർഷണമെന്നൊക്കെപ്പറഞ്ഞ് അവരതങ്ങു സ്വീകരിച്ചു.

ഏഴുവർഷങ്ങൾ
പങ്കിട്ടപ്പോൾ ജീവിതത്തിന്റെ ഒഴുക്കിൽ ഞാൻ സ്വസ്ഥനായിരുന്നു. അനന്യ കൂടി
ചേർന്നപ്പോൾ എന്റേതായ രീതിയിൽ ഞാൻ ഹാപ്പിയായി. സോഫ്റ്റ്വെയർ കമ്പനിയിൽ മൈഥിലി
തിരക്കിലായിരുന്നപ്പോഴും ബാങ്കിലെ റിസർച്ച് വിങ്ങിൽ ഞാനും മുഴുകിയിരുന്നു.
എപ്പോഴാണവളകന്നത് എന്നു ഞാനറിഞ്ഞില്ല. ഇടിവെട്ടേറ്റപ്പോൾ വൈകിപ്പോയി.

അനന്യയ്ക്ക് അമ്മയോടായിരുന്നു അടുപ്പം. എന്നാലും തണുത്ത നിലത്തു മലർന്നു
കിടക്കുമ്പോൾ എന്റെ നെഞ്ചിലുറങ്ങുന്ന ആ കൊച്ചുപെണ്ണിനെ, എന്റെ മോളെ, എങ്ങിനെ
മറക്കും? ഇപ്പഴത്തെ പിള്ളാരുടെ ഭാഷയിൽ ഭാര്യയെന്നെ തേച്ചിട്ടു പോയപ്പോഴും (പ്രയോഗം
ശരിയാണോ എന്തോ) അവളോട് ദേഷ്യമോ, വൈരാഗ്യമോ തോന്നിയില്ല. അച്ഛനുമമ്മയും പണ്ടേ പോയ,
കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് സുരക്ഷാവലയമെന്നു പറയാൻ മൂന്നാലു സുഹൃത്തുക്കൾ
മാത്രം.

എന്നാലും മൈഥിലി! അവളിത്തരം ഒരു ബിച്ചാണെന്നറിഞ്ഞില്ല, രാജീവ്! ഞങ്ങളുടെ
രണ്ടുപേരുടേയും കൂട്ടുകാരിയായിരുന്ന ഹേമ പറഞ്ഞപ്പോൾ ഞാനൊന്നു ചിരിച്ചു.

കണ്ടോ, ഇതാണിവന്റെ കുഴപ്പം. അവളു വന്നിവന്റെ തല വെട്ടിയാലും ഇങ്ങനെ
കിണിച്ചോണ്ടിരിക്കും! അവളു ദേഷ്യപ്പെട്ട് കെട്ടിയവനോടു പറഞ്ഞു. അവനെന്നെ നോക്കി
കണ്ണുചിമ്മിക്കാട്ടി.

അന്നുതന്നെ ബാങ്കിന്റെ ഗസ്റ്റ്ഹൗസിലേക്ക് മാറിയിരുന്നു. പിന്നെ
ക്വാർട്ടേർസിലേക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകങ്ങളും, പഴയ പാട്ടുകളുടെ
റെക്കോർഡുകളും മൈഥിലി മൂന്നാലു ഫർണീച്ചറിനൊപ്പം അങ്ങോട്ടെത്തിച്ചു.

കോടതിയിലും, കൗൺസലിങ്ങിനുമെല്ലാം യാന്ത്രികമായി പോയി. പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു.
ഹൃദയത്തിൽ ഒരു കല്ലെടുത്ത് വെച്ചിട്ട് അനന്യയെ കാണണ്ട എന്നുവെച്ചു. അവളുടെ മുഴുവൻ
ചുമതലയും മൈഥിലിക്കെഴുതിക്കൊടുത്തു.

പത്തു മാസമായി അവർ യു എസ്സിലേക്കു പോയിട്ട്. അവിടുത്തെ ഫോണും അഡ്രസ്സും മൈഥിലി
അറിയിച്ചു. അത്ര തന്നെ. ഒരു ടച്ചുമില്ല. വീട്, ഓഫീസ്, തിരികെ വീട്… അത്രമാത്രം.

ബോസ്സാണെന്നെ ആറുമാസത്തെ ഗസ്റ്റ് ലക്ച്ചററായി നാട്ടിലേക്ക് പറഞ്ഞുവിട്ടത്.
ഇക്കണോമിക്സ്, ബാങ്കിങ് റീഫോംസ്, ട്രെൻഡ്സ്… ഇതൊക്കെ ഇക്കണോമിക് സ്റ്റഡീസ്
സെന്ററിൽ.. താമസം അടുത്ത് തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ഒരു
തിരിച്ചു വരവ്. വിസ്മൃതിയിലാണ്ട മങ്ങിയ ചിത്രങ്ങൾ മെല്ലെ തെളിഞ്ഞു ജീവൻ വെച്ചു
വരുന്നപോലെ. മുറിവേറ്റ ക്ഷീണിതനായ പടയാളിയെ എന്താണാവോ കാത്തിരിക്കുന്നത്?

രാജീവ്… ഈ മുല്ലയൊന്നു താഴ്ത്തിത്താ. അമ്പലത്തിൽ പോണം. തിളങ്ങുന്ന ജാക്കറ്റും, ഫുൾ
പാവാടയുമണിഞ്ഞ കഷ്ടിച്ച് അഞ്ചടിയോളം പൊക്കമുള്ള പതിനെട്ടുകാരി സീമ.
വകയിലൊരമ്മാവന്റെ ഇളയ മകളാണ്.

നീ പോടീ. എനിക്ക് വേറേ പണിയൊണ്ട്. ഞാൻ വരാന്തയിലിരുന്ന് തിന്നുകൊണ്ടിരുന്ന
പുസ്തകത്തിൽ പിന്നെയും മുഖം പൂഴ്ത്തി.

ഒന്നു വാടാ.. പ്ലീസ്. അവൾ യാചിച്ചു. മെനക്കേട്… പിറുപിറുത്തുകൊണ്ടു ഞാനെഴുന്നേറ്റു.

ആറടി രണ്ടിഞ്ചു പൊക്കത്തിൽ കോലുപോലെ വളർന്നല്ലോടാ. എന്തേലുമൊരുപകാരം ചെയ്യ്..
അവളെന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി.

ഓഹ്.. തോലെടുത്തല്ലോടീ പട്ടീ. ഞാൻ അവൾ നുള്ളിയിടം തിരുമ്മിക്കൊണ്ട് പടർന്ന
മുല്ലവള്ളി താഴ്ത്തിക്കൊടുത്തു.

കണക്കായിപ്പോയി. പൂവു നുള്ളുന്നതിന്റെ ഇടയിൽ അവളൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു.

നീ വല്ല സർക്കസ്സിലും.പോടീ.. അവടെ കുള്ളൻ ജോക്കറിനു പറ്റിയ ജോടിയായിരിക്കും.
ഞാനവളെയൊന്നിളക്കി.

എടാ.. കയ്യില് പൂവായിപ്പോയി. ഇല്ലേ നിന്നെ ഞാൻ… ഏതാണ്ട് രണ്ടാഴ്ചയ്ക്കു മൂത്തതാണ്
ഞാനെങ്കിലും എന്റെ അമ്മയെപ്പോലാണവളുടെ പെരുമാറ്റം.

രാജീവ്…മോളിൽ നിന്നും നേർത്ത സ്വരം. ഹും ചെല്ലടാ. നിന്റെ കൊച്ചമ്മ വിളിക്കുന്നു.
വേഗം ചെന്നാ കാലു നക്ക്. സീമ ഈർഷ്യയോടെ പറഞ്ഞു.

ചിന്നുവേച്ചി എന്നു ഞാൻ വിളിക്കുന്ന ചിൻമയി ആണു വിളിക്കുന്നത്. സീമയുടെ ചേച്ചി.
ഞങ്ങളേക്കാളും പത്തുവയസ്സിനു മൂത്തതാണ്.

എട്ടുവർഷങ്ങൾക്കു മുമ്പ് ഈ നാട്ടിലെത്തിയപ്പോഴാണ് അമ്മാവനേയും കുടുബത്തിനേയും
ആദ്യമായി കാണുന്നത്. സൂര്യകാന്തിയെപ്പോലെ തിളങ്ങുന്ന സുന്ദരിയായ ചിന്നുവേച്ചിയ്ക്ക്
ആ പത്തുവയസ്സുകാരൻ ഹൃദയം അടിയറവെച്ചുപോയി. വേണിച്ചിറ്റേ! ഇവനെ ഞാനങ്ങു
കെട്ടിക്കോട്ടേ! ചിരിച്ചുകൊണ്ട് ചേച്ചിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ മുഖമങ്ങു
ചുവന്നുപോയി!

കൗമാരത്തിൽ, സ്വരം ചിലമ്പുകയും, ഉയരം കൂടുകയും, അവിടവിടങ്ങളിൽ രോമം കിളിർക്കുകയും,
അവയവങ്ങളും, വികാരങ്ങളും പുഷ്ടി പ്രാപിക്കുകയും, നീളം കുത്തനെ പൊങ്ങുകയും
ചെയ്തപ്പോഴും ചിന്നുവേച്ചിയോടുള്ള പ്രണയം ഒരു മാറ്റവുമില്ലാതെ തുടർന്നു… ചിലപ്പോൾ
കൂടുതൽ തീവ്രമായി.. കൂടെ വളർന്ന കളിക്കൂട്ടുകാരി സീമയ്ക്കായി ചെലവഴിക്കാൻ ഒട്ടും
സമയമില്ലായിരുന്നു.

രാജീവ്.. കാലു നോവുന്നെടാ കുട്ടാ. ഒന്നു തിരുമ്മടാ.. ചേച്ചി നീരുവന്ന വെളുത്ത
കാലുകൾ ഇരുന്ന സോഫയിൽ ഉയർത്തിവെച്ചു. കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം ഒരു
കുഞ്ഞുണ്ടാവാൻ പോവുന്നു. പ്രസവിക്കാനായി ചേച്ചി വീട്ടിലേക്ക് വന്നതാണ്.

ഞാൻ ചേച്ചിയുടെ കാലുകൾ എന്റെ മടിയിലേക്കു വെച്ച് മെല്ലെ ഞെക്കിത്തുടങ്ങി.
ആഹ്…മോനേ.. ഇത്തിരിക്കൂടി അമർത്തി തിരുമ്മടാ… ചേച്ചി മുട്ടു വരെ സാരിയുയർത്തി.
മോളിലേക്കു തിരുമ്മ്..സ്വർണ്ണനിറമുള്ള ആ കൊഴുത്ത കാൽവണ്ണകളിൽ ഞാൻ മെല്ലെ ഞെക്കി…

ആഹ്..ഓഹ്..ചേച്ചിയിരുന്നു കുറുകി. ആ വലിയ വയറും വെച്ചു പാവം
കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. കാലുകളിൽ കുറച്ചു നീരുവെച്ചിരുന്നെങ്കിലും എ എന്തൊരു
കൊഴുത്ത, ആകൃതിയൊത്ത, മിനുസമുള്ള കാൽവണ്ണകളായിരുന്നു! ചെറുതായി കമ്പിയടിച്ച കുണ്ണ
ചേച്ചിയറിയാതെ ഒന്നഡ്ജസ്റ്റു ചെയ്തു.

മുട്ടുകളുടെ മോളിലേക്കു ചേച്ചി സാരി മെല്ലെ മാടിക്കേറ്റി. മുട്ടുകൾക്കു മീതെ
വെളുത്തു തടിച്ച തുടകൾ.. തലോടുമ്പോൾ വിരലുകൾ വിറച്ചിരുന്നു. നല്ല മിനുസമുള്ള തൊലി.
ഇത്തിരിക്കൂടി ഞെക്കെന്റെ കുട്ടീ.. ചേച്ചി താഴ്ന്ന സ്വരത്തിൽ… ചേച്ചിയുടെ നേർക്ക്
ഞാനിത്തിരി തിരിഞ്ഞിരുന്നു. ആ സാരിയെങ്ങിനെയോ തുടയിടുക്കുവരെ കയറിയിരുന്നു.
മോളിലേക്കു പോവുന്തോറും ആ തുടകൾക്കെന്തു വണ്ണം! ഞാൻ മെല്ലെ തിരുമ്മി. കൊഴുത്ത
തുടകളിൽ ഞാൻ ഞെക്കിയപ്പോൾ ചേച്ചിയിരുന്നു പുളഞ്ഞു. ആഹ്.. മോനേ.. ആ വലിയ വയറു
വിശ്രമിക്കുന്ന തുടയിടുക്കിന്റെ താഴെ വരെ ഞാൻ ഞെക്കിത്തിരുമ്മി. നീണ്ട വിരലുകൾ ആ
അകംതുടകളിൽ അമർന്നപ്പോൾ ചേച്ചിയിരുന്നു പുളഞ്ഞു. ഏതോ ഒരു മണം അവിടെ പരന്നിരുന്നു.
പെട്ടെന്നു ചേച്ചിയെന്റെ കയ്യിൽ മൃദുവായി പിടിച്ചു. മതി മോനേ.. എന്റെ കൈകൾ ഉയർത്തി
വിരലുകളിൽ ചേച്ചി ഉമ്മവെച്ചു. പിന്നെ കാലുകൾ താഴ്ത്തിയിട്ട് എന്റെ തോളിൽ കയ്യമർത്തി
എണീറ്റു പോയി. കുണ്ണ താണപ്പോൾ ഞാനും പോയി.

പെറ്റുകിടന്ന ചേച്ചിയെക്കാണാൻ പോയതാണ് മറ്റൊരോർമ്മച്ചിത്രം. ആലസ്യത്തിൽ നിറഞ്ഞു
കിടന്ന ചേച്ചിയെന്നെ നോക്കി ചിരിച്ചു. എന്നെക്കണ്ടതും അമ്മായി ഒരൊറ്റയോട്ടം,
വീട്ടിലേക്ക്. നൂറുകൂട്ടം പണിയൊണ്ടടാ… അവളുടെ കെട്ടിയവൻ ഉച്ചയ്ക്കിങ്ങു വരും. അതു
വരെ മോനിവിടെ കാണണേ!

അമ്മ പോയവഴി പുല്ലുമുളയ്ക്കത്തില്ല അല്ലേടാ.. ചേച്ചി ചിരിച്ചു. അമ്മയ്ക്കീ
ആശൂത്രീമൊന്നും പറ്റത്തില്ലടാ.. നീ പോയി കൊറച്ചു ഫിൽറ്റർ കാപ്പി വാങ്ങീട്ടു വരുമോ?
ഇവിടത്തെ വാട്ടവെള്ളം കുടിച്ചു മടുത്തു.

ഞാൻ താഴെയിറങ്ങി അടുത്ത പട്ടർ ഹോട്ടലിലേക്ക് പോയി. ചേച്ചിയെ അറിയാവുന്നതു കൊണ്ട്
ഒരു മസാലദോശയും, ഫ്ലാസ്ക്കു നിറയെ കടുപ്പമുള്ള കാപ്പിയും വാങ്ങി. മുറിയുടെ വാതിൽ
ചാരിയിരുന്നു. ഒന്നു മുട്ടി.

രാജീവാണോടാ? ചേച്ചിയുടെ. സ്വരം. ആ ചേച്ചീ… ഞാൻ വെളിയിൽ നിന്നുമുറക്കെ പറഞ്ഞു.

നീ വാടാ.. ഞാൻ വാതിൽ തുറന്നകത്തു കയറി. ചേച്ചി കുഞ്ഞിനു മുലകൊടുക്കുന്നു.
നൈറ്റിയുടെ മുന്നിൽ കുടുക്കുകൾ തുറന്ന് ഒരു വെളുത്തുകൊഴുത്ത മുലയുടെ ഇത്തിരി വശം
കാണാം. ബാക്കി മോളുടെ മുടി പൊതിഞ്ഞ കുഞ്ഞിത്തല മറയ്ക്കുന്നു.

നീയിവളെ പിടിച്ചേ. തല താങ്ങണോട്ടോ.ചേച്ചി കുഞ്ഞിനെ പൊതിഞ്ഞ തുണിക്കൊപ്പം നീട്ടി.
ഒരു നിധിയെപ്പോലെ ഞാനവളെ കയ്യിൽ വാങ്ങി. ചേച്ചിയെ നോക്കിയില്ല.

അവളെ ചേച്ചിയുടെ അടുത്ത് രണ്ടു തലയണകളുടെ ഇടയിൽ മെത്തയിൽ കിടത്തി.

പോയി വാതിലടച്ചിട്ടു കുറ്റിയിട്ടിട്ടു വാടാ. ചേച്ചി പറഞ്ഞു. ഞാൻ യാന്ത്രികമായി
അനുസരിച്ചു. എന്നിട്ടു കസേരയിലേക്കു നടന്നു.

രാജീവ്, നീയിങ്ങു വന്നേ. ആ മധുരസ്വരം. ഞാൻ നേരെ മുന്നിൽ ചെന്നു നിന്നു.മുഖം
കുനിഞ്ഞിരുന്നു.

എന്നെ നോക്കടാ മോനേ.. ചേച്ചിയുടെ തേൻസ്വരം കേട്ടു ഞാൻ തലപൊക്കി. പാലുനിറഞ്ഞു
വിങ്ങിവീർത്ത മുട്ടൻ മുലകളും, വലിയ വട്ടമൊത്ത മുലക്കണ്ണുകളും തടിച്ചുനീണ്ട
പാൽത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്ന മുലഞെട്ടുകളും നോക്കാതിരിക്കാനായില്ല. മുഖം
പിന്നെയുമുയർന്ന് ഞങ്ങളുടെ കണ്ണുകളിടഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്ത്
വായിച്ചെടുക്കാനാവാത്ത എന്തോ..

ഇങ്ങു വാടാ.. മന്ത്രിക്കുന്ന സ്വരം. എപ്പോഴാണു ഞാനാ വശത്ത് മുട്ടുകുത്തിയത്?
കണ്ണുകളുടെ മുന്നിൽ ആ വലിയ നീലഞരമ്പുകൾ തെളിയുന്ന വെളുത്തുകൊഴുത്ത മുലകൾ മാത്രം.
ചേച്ചിയുടെ പാലിന്റെ മണം ചുറ്റിലും പൊതിഞ്ഞു. നീണ്ട വിരലുകൾ ഒരു കൊഴുത്ത മുല
പൊന്തിച്ചു. ഒരു കൈ എന്റെ കഴുത്തിൽ മെല്ലെയമർന്നു. നീണ്ട മുലഞെട്ട് ചേച്ചിയെന്റെ
ചുണ്ടുകൾക്കിടയിൽ തിരുകി. അറിയാതെ നാവ് ആ മുലക്കണ്ണിൽ നക്കി. നോവിക്കാതെ
മെല്ലെയൊന്നീമ്പി. ചേച്ചിയുടെ കയ്യെന്റെ കൈ കവർന്ന് വിങ്ങുന്ന മുലയിലേക്കമർത്തി.
ചിന്നുവേച്ചിയുടെ വിങ്ങുന്ന മുലകളിൽ തഴുകി, മുലഞെട്ടുകളിൽ മാറി മാറി പല്ലുകളമർത്തി,
ചുണ്ടുകളിറുക്കി അമൃതുപോലെ ഇളം ചൂടുള്ള പാലു കുടിച്ചു.

നേരിയ ചൂടുള്ള വെള്ളത്തിൽ പാതിയമർന്നു കിടക്കുന്നു. നീണ്ട വിരലുകൾ കുട്ടിയെ സോപ്പു
പതപ്പിച്ചു കുളിപ്പിക്കുന്നു. ആ വിരൽത്തുമ്പുകൾ തുടയിടുക്കിലെ മെഴുക്കിളക്കിയപ്പോൾ
ഇക്കിളിയായി. മുഖം അമ്മയുടെ ചൂടുള്ള കൊഴുത്ത പാൽമുലകളിൽ അമർന്നിരിക്കുന്നു. മുഖം
തിരിച്ചപ്പോൾ തടിച്ചുനീണ്ട മുലഞെട്ട് കവിളിലുരഞ്ഞ് ചുണ്ടുകളിലമർന്നു. മുല
ചപ്പിക്കുടിച്ചപ്പോൾ അനുഭൂതിയിലൊഴുകി… കണ്ണുതുറന്നപ്പോൾ ചിന്നുവേച്ചിയുടെ വിരലുകൾ
ജീൻസിന്റെ സിപ്പൂരി ഷഡ്ഢിക്കുള്ളിൽ ഞെരുങ്ങിയ മുഴുത്ത കുണ്ണ വെളിയിലെടുത്തു മെല്ലെ
തഴുകുന്നു! ആഹ്…. ചേച്ചീ…വിളിച്ചുപോയി. ശ്ശ്…പാലുകുടിച്ചോടാ കുട്ടാ…. ചേച്ചി
മുടിയിൽ തഴുകിക്കൊണ്ട് മുഖം മുലക്കണ്ണിലേക്കമർത്തി…

ആ നീണ്ട മൃദുലമായ വിരലുകൾ മെല്ലെ വാണമടിച്ചുതന്നപ്പോൾ തേങ്ങി…
അരക്കെട്ടുയർന്നുപോയി. നീയെന്റെയാടാ മോനേ… നിനക്കു ചേച്ചിയെ ഇഷ്ടല്ലേടാ? ആ
വിരലുകളുടെ ചലനം വേഗത്തിലായി. ആഹ് ചേച്ചീ… അരക്കെട്ട്
മുന്നോട്ടുന്തി…ആഹ്….മുലഞെട്ടുകളിൽ പല്ലുകൾ അമർന്നപ്പോൾ ചേച്ചിയൊന്നു പിടഞ്ഞു.. ആ…
ചേച്ചീ…ചേച്ചിയുടെ കൈവിരലുകൾ വീണ്ടുമമർന്നു. മകുടത്തിൽ നിന്നും കിനിഞ്ഞ
വെള്ളത്തിന്റെ വഴുക്കലോടെ ചേച്ചിയുടെ വിരലുകൾ തെന്നിയുഴിഞ്ഞപ്പോൾ നിയന്ത്രണം
വിട്ടുപോയി… കിതച്ചുകൊണ്ട് വീര്യം മുഴുവനും ആ മൃദുലമായ, കൂട്ടിപ്പിടിച്ച,
കൈവിരലുകളിലും കൈത്തണ്ടയിലും ചൊരിഞ്ഞു.

തളർന്നു കസേരയിലിരുന്നപ്പോൾ ചേച്ചിയുടെ വിരലുകൾ മൃദുവായി മുടിയിലും,
കവിളുകളിലുമിഴഞ്ഞു. സോപ്പിന്റെ മണം.. എന്റെ ഒരാശയായിരുന്നു മോനേ…
ഇനിയെന്നെങ്കിലും.. ആ ചുണ്ടുകൾ ചെവിയിൽ മുട്ടി..മധുരമുള്ള ശ്വാസം എന്നെ
പൊതിഞ്ഞിരുന്നു..

ഡിഗ്രിക്ക് ഒരേ കോളേജിലായതുകാരണം എന്നും സീമയെ ചുമക്കേണ്ടി വന്നു. എടാ… എടാ… ദേ നീ
കാരണമെങ്ങാനും ഞാൻ ലേറ്റായാലൊണ്ടല്ലോ! ചിറ്റേ ദേ നോക്യേ! കുഭകർണ്ണൻ! ദിവസവും ആ
രോദനമാണ് എന്നെയുണർത്തുന്നത്. അമ്മ ശ്രമിച്ചു കോലൊടിച്ചിട്ട കാര്യമാണ്, ഈയുള്ളവനെ
കാലത്തെണീപ്പിക്കുന്നത്. സത്യത്തിൽ കുളി കഴിഞ്ഞു തിളങ്ങുന്ന മുഖവും കണ്ണുകളും,
പിന്നിൽ ഉണങ്ങാൻ വിടർത്തിയിട്ട നനഞ്ഞ മുടിയും, വീട്ടിലുടുക്കുന്ന പാവാടയും ബ്ലൗസും,
നെറ്റിയിൽ ചന്ദനവും… ഐശ്വര്യമുള്ള ആ രൂപം കണി കണ്ടെണീക്കുന്നതുകൊണ്ടാവാം ആ
ദിവസങ്ങളെല്ലാം നല്ലതായിരുന്നു.

ഒന്നെണീറ്റു റഡിയാവടാ. അങ്ങോട്ടല്ല, ദേ ഇങ്ങോട്ട്… കണ്ണും തിരുമ്മി ഉമ്മറത്ത്
പത്രവും ചായയും വിഴുങ്ങാനായി ഓട്ടോപൈലറ്റിൽ ചലിക്കുന്ന എന്നെ അവൾ എന്നും ദിശ മാറ്റി
കുളിമുറിയിലേക്ക് തള്ളും. പിന്നെ ഞാൻ ഊണുമുറിയിൽ ഹാജരാവുമ്പോൾ അവളും കാണും.
അമ്മായീടെ പാചകം അവൾക്കിഷ്ടമല്ല! അമ്മയ്ക്കാണെങ്കിൽ മുടിഞ്ഞ കൈപ്പുണ്യവും.
അപ്പോഴേക്കും ചുരീദാറോ, സാരിയോ…എന്തിലേക്കെങ്കിലും മാറിക്കാണും. അലസമായി
ഒതുക്കിയിട്ട മുടി. എന്നെ നോക്കുമ്പോൾ കണ്ണുകളിൽ കുന്തമുനകൾ!

എന്റെ ചിറ്റേ വല്ല വൃത്തിയുള്ള വേഷോം ഇവനിട്ടൂടേ? കോളേജിലിവനെ എന്റെ
കൂട്ടുകാരികളെന്താ വിളിക്കണേന്നോ? “ഭിക്ഷു”! അവളൊരിക്കൽ അമ്മയോടു പറയുന്നതു കേട്ടു.
കുനിഞ്ഞിരുന്ന് ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങുന്നതിനിടയിൽ ഞാനതവഗണിച്ചു.

എന്താടീ അത്? അമ്മയുടെ കുശലാന്വേഷണം! ഒറ്റ മോനാണെങ്കിലും ഒരു മുതിർന
ആളെപ്പോലെയായിരുന്നു നമ്മടെ അച്ഛനും അമ്മയും എന്നോടൊള്ള സമീപനം. വലിയ ലാളിക്കലോ,
ശിക്ഷിക്കലോ.. ഒന്നുമില്ല. വീട്ടിൽ ആരും വന്നു പരാതി പറയരുത്. മൂപ്പിലാന്റെ മിനിമം
ഡിമാന്റ്!

ഹ! ഈ ചിറ്റയ്ക്കു കണ്ണില്ലേ! ഉടുത്തിരിക്കുന്ന കുപ്പായോം ജീൻസും! വല്കലോം മരവുരീം!
താടീം നെറ്റീലോട്ടു കെടക്കണ മുടീം… ആ തിരുമോന്ത കാണാമ്പോലുമില്ല! ഒരു പാത്രോം
കയ്യില് പിടിപ്പിച്ച് ആ അമ്പലത്തിന്റെ തിണ്ണേലോട്ടിരുത്തിയാല് നല്ല തുട്ടു വീഴും!
ചിറ്റേം മോളും കൂടി കൂട്ടച്ചിരി! ഞാനൊരു കൂസലുമില്ലാതെ ചാപ്പാടും അകത്താക്കി, ചായേം
കുടിച്ചു. സങ്ങതിയെന്താണെന്നു വെച്ചാൽ ചേമ്പെല പോലത്തെ തൊലിയാണ്. ഒട്ടു മുക്കാൽ
കാര്യങ്ങളും തൊടാതങ്ങൊഴുകിപ്പൊക്കോളും!

കണ്ടില്ലേ ചിറ്റേ …ഇങ്ങനെ ഉളുപ്പില്ലാത്തവനായിപ്പോയല്ലോ ഇവൻ! അവളെന്റെ ചെവിക്കു
പിടിച്ചു തിരുമ്മി.

അമ്മയ്ക്കതൊന്നും ഒരു വിഷയമേയല്ല. പുള്ളിക്കാരി പാത്രങ്ങളും എടുത്തുമാറ്റി സ്വന്തം
പണികളിൽ മുഴുകും. നമ്മടെ കുഞ്ഞു ഭദ്രകാളി എന്റെ ബൈക്കിന്റെ പൊറകില്
മൂടൊറപ്പിച്ചുകൊള്ളും!

പിന്നെ കോളേജെത്തുന്നതു വരെ ചെവിയിൽ നിരന്തരമായ പ്രക്ഷേപണം. കാലാവസ്ഥ,
പ്രധാനവാർത്തകൾ, കമ്പോളനിലവാരം (ഇതിനെയെല്ലാം പരദൂഷണം എന്നും പറയാം)… ദൈവം
സഹായിച്ച് ഒറ്റ വാക്കങ്ങോട്ടു പറേയണ്ടതില്ല!

ഒറ്റയാനല്ലായിരുന്നെങ്കിലും കമ്പനി കുറവായിരുന്നു. ക്യാമ്പസിൽ അടുത്തുള്ള വലിയ
ലൈബ്രറിയാണ് പ്രധാന താവളം. അടുത്തു കാന്റീനുമുണ്ടായിരുന്നു. സ്കൂളിൽ, പന്ത്രണ്ടുവരെ
വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്നു. ഇക്കണോമിക്സ് കയ്യിൽ കിട്ടിയപ്പോഴാണ്
ശരിക്കും താല്പര്യം തോന്നിയ വിഷയം പഠിച്ചു തുടങ്ങിയത്. എന്താണെന്നറിയില്ല.
അപ്പോഴേക്കും പഠനം യാതനയല്ല.. ആനന്ദമായിരുന്നു!

ഇടയ്ക്കെല്ലാം ജീവിതത്തിലെ കുരിശ്… സീമ ഇടപെടും. സിനിമയ്ക്കു കൊണ്ടു ഡ്രോപ്പു
ചെയ്യുക, റെസ്റ്റോറന്റിൽ അവളെ കൊണ്ടെത്തിക്കുക, ഷോപ്പിങ്ങിനു വിടുക…. പിന്നെ
തിരിച്ചു കൊണ്ടുവരിക, ചെലപ്പോഴെല്ലാം അവളുടേയും സഖിമാരുടേയും അമ്പുകളേറ്റ്
നിരായുധനായി ചോരയൊലിപ്പിക്കുക…. അങ്ങനെയെന്തെല്ലാം കലാപരിപാടികൾ!

ജീവിതമങ്ങിനെ സുന്ദരമായി അനുസ്യൂതം പുരോഗമിക്കവെ ഒരു വലിയ വേദന തലയിലേക്ക് വന്നു
കേറി! സീമയുടെ പുതിയ കലാപരിപാടിയായ പ്രേമനാടകങ്ങളിൽ ഹംസത്തിന്റെ വേഷം!
വിശദീകരിച്ചാൽ സന്ദേശവാഹകൻ! ഒരു മാതിരിയുള്ള എല്ലാ കാര്യങ്ങൾക്കും എറാൻ മൂളുന്ന
ഞാനൊന്നു പ്രതിഷേധിക്കാൻ ശ്രമിച്ചു. അവളതു നിർദ്ദയം അവഗണിച്ചു. പാവം
കാമുകവേഷധാരികൾ… ഈയാം പാറ്റകൾ! ചിറകു കരിഞ്ഞ് ചോരയൊലിച്ചു മോങ്ങുന്ന അവന്മാരുടെ
സങ്കടങ്ങൾ കേൾക്കണ്ട ഗതികേടുമുണ്ടായി.

നിനക്കു ഹൃദയമുണ്ടോടീ? ലേറ്റസ്റ്റ് കറിവേപ്പിലയുടെ വിലാപങ്ങൾ കേട്ടു വശം കെട്ടു
ഞാനൊരിക്കൽ ചോദിച്ചു. കടൽക്കാറ്റിന്റെ ഉപ്പുരസവും കക്കകൾ കലർന്ന ഈർപ്പമുള്ള മണവും
ഇരുന്ന റെസ്റ്റോറന്റിൽ ഞങ്ങളെ ചുറ്റിയിരുന്നു, തിരകളുടെ താളത്തിന്റെ
പശ്ചാത്തലത്തിൽ..

ഹൃദയമോ? അതെന്തു കുന്തമാടാ! അവളെന്നെ ആക്കിച്ചിരിച്ചു. പോടീ… ആ പാവം റാം വന്ന്
കരഞ്ഞു വിളിച്ചു.

ഓ അതു വല്ല്യ കാര്യമൊന്നുമല്ലടാ. മൂന്നിന്റന്ന് ആ വായ്നോക്കി അടുത്തവളുടെ പൊറകേ
പൊക്കോളും. അവൾ ചുമലുകൾ കുലുക്കി.

അല്ല, നിനക്കെന്തിന്റെ കേടാ? നീയെന്തിനാടീ സീരിയസ്സല്ലേല് ഇവമ്മാരെയിട്ടു
കൊരങ്ങുകളിപ്പിക്കുന്നത്? ഞാനവളെ കുറ്റപ്പെടുത്തി.

ഹ! നീ പറയണകേട്ടാത്തോന്നും ഞാനിവമ്മാരുടെ പൊറകേ നടന്നിട്ടാന്ന്! അവമ്മാരല്ലേടാ
ഒലിപ്പിച്ചോണ്ടു വരുന്നേ? പാവം തോന്നി കൊറച്ചു കരുണ കാണിച്ചതാ ഇതിപ്പോ… അവളു
കെറുവിച്ചു.

ആ എനിക്കൊന്നുമില്ല. നീയായി, നിന്റെ അവന്മാരായി നിങ്ങളുടെ പാടായി… ഞാൻ കൈ മലർത്തി.
ദയവായി എന്നെയൊന്നൊഴിവാക്കിത്താടീ!

അവളു പെട്ടെന്ന് മുന്നോട്ടാഞ്ഞിരുന്നു. നീയങ്ങനെ ചുളുവില് ഊരിപ്പോണ്ടടാ. ഹോ! ഇപ്പം
ചേച്ചിയാണേല് ദേ… അവൾ കുഞ്ഞുവിരൽ പൊക്കിക്കാണിച്ചു…. ഒന്നു ഞൊടിക്കണേനു മുന്നേ നീ
വാലാട്ടി ചെന്നേനേ! ഫോർക്കെടുത്ത് എന്റെ കയ്യിലവൾ ഇത്തിരി നോവിച്ചുകൊണ്ട് കുത്തി.

ആ… നീ വല്ലവന്റേം പൊറകേ നടന്നു നോക്ക്. അപ്പഴറിയാം. എനിക്ക് വിഷയം ബോറടിച്ചു
തുടങ്ങിയിരുന്നു.

അവളെന്നെ ഒന്നിരുത്തി നോക്കി… ആ… നിനക്ക് റാങ്കുകിട്ടുമെന്നൊക്കെയാ പ്രൊഫസറുമാരു
പറയുന്നേ.. എന്നാലും നീയൊരു മണ്ണുണ്ണിയായിപ്പോയല്ലോടാ…

ഞങ്ങളെണീറ്റു. പതിവില്ലാതെ അവളെന്റെ കയ്യിൽ കൈകോർത്ത് എന്നോടു ചേർന്നു നടന്നു.
അവളുടെ മാർദ്ദവമുള്ള ദേഹം മേത്തുരുമ്മിയപ്പോൾ എന്തോ ഒരു സുഖം തോന്നി.

കൊറച്ചു നടന്നാലോടീ? ഞാൻ ബീച്ചിലേക്ക് തിരിഞ്ഞു. അവൾ കുനിഞ്ഞ്
വള്ളിച്ചെരുപ്പുകളഴിച്ച് എന്നെക്കൊണ്ട് പിടിപ്പിച്ചു. ഞാനെന്റെ ചെരുപ്പുകളും
അഴിച്ചു പിടിച്ചു.

വല്ല ചക്രവർത്തിനീമായിരുന്നേല് പുഷ്പപാദുകം ഞാൻ സന്തോഷത്തോടെ ചുമന്നേനെ… ഇതിപ്പം
നിന്റെ ചെരുപ്പുമെടുത്തു നടക്കണ്ടി വന്നല്ലോടീ.. ഞാൻ സങ്കടസ്വരത്തിൽ പറഞ്ഞു.

ആക്കല്ലേ മോനേ! എന്റെ ചെരുപ്പു ചുമക്കാൻ ലൈനായി ആമ്പിള്ളാരു നിപ്പൊണ്ട്!
നിനക്കെന്തറിയാം! പതിവുപോലെ നോവിക്കുന്ന നുള്ളായിരുന്നു അവളുടെ നന്ദിപ്രകടനം!

തിരകളുമ്മവെച്ചു നനഞ്ഞ, കാലടികൾ താഴ്ന്നുപോവാത്ത തീരത്ത് ഞങ്ങൾ അധികമൊന്നും
മിണ്ടാതെ നടന്നു. സൂര്യൻ പാതി താണിരുന്നു. അവളുടെ കൈ എപ്പോഴോ എന്റെയരയിൽ ചുറ്റി.
ഇത്തിരി തണുപ്പുള്ള കാറ്റിൽ അവളൊന്നു കിടുത്തപ്പോൾ ഞാനവളെ ചുമലിൽ
പിടിച്ചടുപ്പിച്ചു. പഴയ ഷൂവണിയുന്ന സുഖമായിരുന്നു. കാൽപ്പാദങ്ങളുടെ വളവുകളും
ഒടിവുകളുമറിഞ്ഞ് വഴങ്ങി ആലിംഗനം ചെയ്യുന്ന പഴയ, എത്രയോ ചുവടുകൾ ഒപ്പം വെച്ച സഹചാരി.
മെല്ലെ നടന്ന് ബൈക്കിന്റെയടുത്തെത്തി. കാറ്റിൽ പാറിയ അവളുടെ മുടിയിഴകളിലൂടെ ഞാൻ
വിരലുകളോടിച്ചു.

എന്താടാ? അവൾ മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കി.

ഒന്നൂല്ലെടീ. നീയാ ബൈക്കിലോട്ടു കേറിയിരുന്നേ. ഞാൻ മുട്ടിലമർന്ന് അവളുടെ നനഞ്ഞ
കാലടികളിൽ പറ്റിയ മണ്ണു തുടച്ചു കളഞ്ഞിട്ട് ഓരോ ചുവന്ന കാല്പാദങ്ങളിലും
ചെരുപ്പുകളണിയിച്ചു. അവളുടെ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു. ഞാൻ മുഖമുയർത്തി
നോക്കിയപ്പോൾ അവളെന്നെത്തന്നെ ഉറ്റുനോക്കുന്നു!

എന്താടീ? എന്തോ പതിവില്ലാത്ത, പരിചയമില്ലാത്ത വഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെ
തോന്നി. തിരകളുടെ ഒഴുക്കിൽ പൊങ്ങിത്താഴുന്നതു പോലെ!

ഒന്നൂല്ലെടാ. നെനക്കെന്തായാലും ബാറ്റായിലൊരു പണിയൊറപ്പാടാ. അവളൊന്നു ചിരിച്ചു.
എന്തോ, മേലാകെ കുളിരുകോരുന്നപോലെ തോന്നി. അവൾ എനിക്കറിയാവുന്ന സീമപ്പെണ്ണല്ല… എന്റെ
കളിക്കൂട്ടുകാരിയല്ല.. എനിക്കറിഞ്ഞൂടാത്ത, ഏതോ ആകർഷണമുള്ള പെണ്ണ്… ആഹ്! ഞാൻ
തലയൊന്നു കുടഞ്ഞു ക്ലിയറാക്കി. വാടീ… വണ്ടിയിൽ കേറി വിട്ടു. പതിവില്ലാതെ അവൾ കാലുകൾ
രണ്ടുസൈഡിലുമിട്ട് എന്റെ പുറത്ത് നെഞ്ചൊട്ടിയിരുന്നു. ബുള്ളറ്റിന്റെ താളത്തിനൊപ്പം
അവളുടെ ഞെരിഞ്ഞമരുന്ന മുലകൾ തുടിക്കുന്നതുപോലെ!

പോട്ടേടീ. അവളെയിറക്കിയിട്ട് ഞാൻ വണ്ടിയൊതുക്കി. തൊട്ടപ്രത്താണ് എന്റെ വീട്.

ഉം… നോക്കീംകണ്ടും നടക്കടാ. ഇരുട്ടാ…അവളുടെ മുഖം വ്യക്തമല്ലായിരുന്നു. എന്തൊക്കെയോ
ആലോചിച്ച് ഞാൻ വീട്ടിലെത്തി.

അടുത്ത ദിവസം അവൾ പഴയ കാന്താരിയായി. ഞാനും നോർമ്മലായി.

ഫൈനലിയർ പരീക്ഷ വന്നുകേറി. ഒരു പ്രശ്നവുമില്ലായിരുന്നു. ഇഷ്ടവിഷയങ്ങൾ. സീമയാണെങ്കിൽ
കമ്പ്ലീറ്റ് ടെൻഷനിലും. സാഹിത്യമിഷ്ടമായിരുന്നെങ്കിലും അവളുടെ പാഠപുസ്തകങ്ങൾ
എനിക്കത്ര പരിചയമില്ലാത്തവയായിരുന്നു. എന്നാലും കരയാറായ അവളുടെ വിങ്ങുന്ന മുഖം
കണ്ടപ്പോൾ പാവം തോന്നി. ചുരുങ്ങിയ ആഴ്ച്ചകളിൽ സമയം കണ്ടെത്തി അവളുടെ കൂടെയിരുന്നു.
നോട്ടുകളുണ്ടാക്കി. പുസ്തകങ്ങളിലൂടെ കടന്നുപോയി. പെണ്ണിനു തലയുണ്ടായിരുന്നു.
അശ്രദ്ധയാണ് പ്രശ്നം. എന്നാലും തോല്ക്കുന്ന കാര്യമോർത്തപ്പോൾ പെണ്ണിന്റെ ഭാവം മാറി.
ശ്രദ്ധയോടെയിരുന്നു പഠിച്ചു.

ഇന്റർവ്യൂ ചെയ്യാൻ പത്രക്കാർ വന്നപ്പോൾ സീമയാണവരെ സ്വീകരിച്ചതും ചായ സൽക്കരിച്ചതും.
എനിക്ക് റാങ്ക് കിട്ടിയതിൽ അമ്മയുമച്ഛനും സന്തോഷിച്ചപ്പോൾ പൂത്തുലഞ്ഞതവളാണ്.
കൽക്കത്തയിൽ സ്റ്റാസ്റ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഞാൻ പോയപ്പോൾ അവൾ
ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി. അവൾക്ക് ഫസ്റ്റ്ക്ലാസുണ്ടായിരുന്നു.

അവിടെ നിന്നും ദില്ലിയിൽ എംഫില്ലിന്… പിന്നെ ഡോക്റ്ററ്ററേറ്റിന്. അച്ഛൻ റിട്ടയറായി
മലബാറിലെ തറവാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടയ്ക്കെവിടെയോ വന്നവഴികൾ
മങ്ങിത്തുടങ്ങിയിരുന്നു. ചുരുങ്ങിയ അവധിക്കാലങ്ങൾ തറവാട്ടിലും. ആദ്യമെല്ലാം
സീമയുമായി ഇടയ്ക്ക് ഫോണിൽ നാലുവാചകങ്ങളെങ്കിലും പറയുമായിരുന്നു. വല്ലപ്പോഴും വരുന്ന
അവളുടെ നീണ്ട എഴുത്തുകൾ ഒരു സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്നു… എങ്ങിനെയോ
തിരക്കുകൾ അകലത്തിന്റെ ദൈർഘ്യം കൂട്ടി.. പതിയെ ടച്ചില്ലാതായി.

സീമയുടെ കല്ല്യാണമുറപ്പിച്ച കാര്യമമ്മ പറഞ്ഞപ്പോൾ ഉള്ളിലെന്തോ വീണുടഞ്ഞു. ഈ വരുന്ന
ചിങ്ങത്തിലാണ്. നീ കാണുമോ? ചേച്ചി നിന്നെ എപ്പഴും തിരക്കും. എന്തായാലും അവിടെ പോണം.
സാധാരണ ഒരു കാര്യത്തിനും നിർബ്ബന്ധിക്കാത്ത അമ്മ! രണ്ടാഴ്ച്ചയ്ക്കുള്ളിൽ
തിരിച്ചുപോണം. പിന്നെ ലണ്ടനിലേക്ക്… പ്രൊഫസറിന്റെ ശുപാർശയിൽ ഡോക്റ്ററേറ്റിന്റെ
ഭാഗമായി… കല്ല്യാണം കൂടാനെന്തായാലും കഴിയില്ല. അതിനു പിന്നെയും ഒരാഴ്ച്ചകൂടിയുണ്ട്.

സീമയേയും അമ്മായിയേയും കാണാൻ ബസ്സിലിരുന്നപ്പോൾ അണിഞ്ഞിരുന്ന, ബുദ്ധന്റെ തലയുള്ള
രുദ്രാക്ഷത്തിന്റെ ബ്രേസ്ലെറ്റിൽ, വെറുതേ വിരലുകൾ പരതി. മൈഥിലി തന്നതാണ്.
ഞങ്ങളപ്പോഴേക്കും അടുപ്പമോ, അതോ അകലമിനിയും കുറയുമോ…. ഒരു തരം നിർവ്വചിക്കാനാവാത്ത
ഇടത്തിലെത്തിയിരുന്നു. ചിലപ്പോഴെല്ലാം അവൾ ഹോസ്റ്റലിൽ എന്റെ മുറിയിൽ രാത്രി
ചെലവഴിച്ചിരുന്നു. അവളുടെ മണവും, ആ ചിരിയും, സ്വതന്ത്രമായ സ്വഭാവവും എന്നെ വല്ലാതെ
ആകർഷിച്ചു എന്നുള്ളത് സത്യമാണ്. ഭാവിയിൽ ഞങ്ങളൊരുമിക്കുമോ, അവൾക്കെന്നെ
ശരിക്കുമിഷ്ടമാണോ… ഈ വക കാര്യങ്ങളൊന്നും തലയിൽ കേറിയില്ല എന്നുള്ളതും സത്യം.

രണ്ടുനില മാളികയുടെ മുന്നിൽ ഒരോട്ടോയിൽ ചെന്നിറങ്ങിയപ്പോൾ വർഷങ്ങൾ പിന്നിലേക്ക്
പോയി. വെട്ടിയൊതുക്കാത്ത താടിയും മുടിയുമുള്ള, നടക്കുമ്പോൾ കാലുകളും കൈകളും
എങ്ങോട്ടെങ്കിലും പോവുന്ന, സൈഡിലിരിക്കുന്ന പുസ്തകങ്ങളും കപ്പുകളും
പ്ലേറ്റുകളുമെല്ലാം മനപ്പൂർവ്വമല്ലാതെ തട്ടിയിടുന്ന, ആ പതിനെട്ടുകാരനായി മാറി.
കാലത്ത് മടിപിടിച്ചുറങ്ങുമ്പോൾ ആരോ ചെവിക്കുപിടിച്ചു തിരുമ്മുന്നുണ്ടോ? ഇടയ്ക്ക്
സ്മോളടിച്ചു വീട്ടിൽ കേറാതെ പതുങ്ങി വന്നപ്പോൾ വാതിലു തുറന്നുതന്ന അമ്മായിയുടെ
കലവറയില്ലാത്ത സ്നേഹം പൊതിയുന്നുണ്ടോ? എങ്ങോട്ടാണ് ഈ അർത്ഥമില്ലാത്ത ഓട്ടം?

രാജീവ്! അമ്മായി കെട്ടിപ്പിടിച്ചു. നീ ഞങ്ങളെ മറന്നു. ഈ അമ്മായിയെ… എന്റെ
കൈകളുമുയർന്നു. അമ്മായിയുടെ പുറത്തു മെല്ലെ തഴുകി.

അമ്മാവൻ പാവം.. ഓടി നടപ്പാണെടാ. വയസ്സായില്ലേ. നീ പത്തിരുപതു ദിവസം കാണില്ലേ..

അതെ അമ്മായീ.. ഞാനെന്താ ചെയ്യണ്ടത്?

ഒന്നും വേണ്ടടാ. അങ്ങുന്നിനു വരാൻ തോന്നിയല്ലോ. വല്ല്യ ഒപകാരം! പതിവുപോലെ
മൂർച്ചയുള്ള വാക്കുകൾ. കോണിയുടെ താഴെ പടിയിൽ കൈവെച്ചു നിൽക്കുന്നു.. കാന്താരി!
രൂപത്തിന് ഒരു മാറ്റവുമില്ല. അല്ല ഒന്നൂടെ നോക്കിയപ്പോൾ.. എന്തോ മാറിയിരിക്കുന്നു..
ആ കണ്ണുകൾ.. പിടികിട്ടാത്ത എന്തോ ഒന്ന്! നിമിഷങ്ങൾക്കകം എന്റെ തലച്ചോറ് ഡീകോഡ്
ചെയ്തെടുത്ത കാര്യങ്ങൾ!

അവളുടെ മൂഡു ശരിയല്ലടാ.. അമ്മായി മന്ത്രിച്ചു.

ഞാനവളുടെയടുത്തേക്കു നടന്നു. ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി. എന്റെ കൂട്ടുകാരി സീമ
കൗതുകത്തോടെ ആ കണ്ണുകളിൽ എന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നു! അവൾക്കു
പ്രതികരിക്കാനൊക്കുന്നതിനു മുന്നേ ആ ചന്തികളുടെ താഴെ എന്റെ നീളൻ കൈകൾ അവളുടെ
തുടകളിൽ ചുറ്റി അവളെ വാരിയെടുത്തുപൊക്കി. വട്ടം കറക്കി.

43680cookie-checkഈ അമ്മായിയെ… എന്റെ 1

Leave a Reply

Your email address will not be published. Required fields are marked *